Thu. May 2nd, 2024
തിരുവനന്തപുരം:

ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസ്സുകാരിയായ മകളെയും മൊബൈൽ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യവിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന പട്ടികവിഭാഗ കമീഷൻ കേസെടുത്തു.

പിങ്ക് പൊലീസ് പട്രോൾ ഉദ്യോഗസ്ഥയായ രജിതക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ജയചന്ദ്രൻ കമീഷന് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ചതിൽ നിന്നും വനിത ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് കമീഷൻ പ്രാഥമികമായി വിലയിരുത്തി.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി.