Fri. Apr 26th, 2024
കൊച്ചി:

സാക്ഷരകേരളം കുരുന്നുകളോട് മനസ്സാക്ഷിയില്ലാത്ത ക്രൂരത തുടരുന്നു. നിയമങ്ങളും അനുബന്ധ സംവിധാനങ്ങളും നിലനിൽക്കുമ്പോഴും കണ്ണിൽ ചോരയില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു.

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ. നവംബർ വരെ കണക്കുപ്രകാരം കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3226 കേസ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളും ബോധവത്കരണ പരിപാടികളും നടപ്പാക്കിയിട്ടും അതിക്രമങ്ങൾ കുറയുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

By Divya