Fri. Mar 29th, 2024
ദോഹ:

സ്ത്രീശക്തിയും സ്ത്രീശാക്തീകരണവും തുല്യപങ്കാളിത്തവുമൊക്കെ ചുവരെഴുത്തിലോ പറച്ചിലിലോ മാത്രം ഒതുങ്ങുന്നതല്ല, ഖത്തറിൽ. സ്വദേശികളായാലും വിദേശികളായാലും വനിതകൾക്ക് ഏതു നട്ടപ്പാതിര നേരത്തും പുറത്തിറങ്ങാം, സുരക്ഷിതമാണ് ഈ നാട് എല്ലാവർക്കും.

ഭരണത്തിലായാലും തൊഴിലിടങ്ങളിലായാലും കായിക സാംസ്കാരിക കലാമേഖലകളിലായാലും സുപ്രധാന പദവികളിൽ വനിതകളാണ് ഖത്തറിൽ നല്ലൊരുപങ്കും. തൊഴില്‍സ്ഥലങ്ങളില്‍ 25 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ 37ശതമാനത്തിലധികവും വനിതകളാണ്. 30 മുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരില്‍ 49 ശതമാനത്തിലധികവും വനിതകളാണ്.

By Divya