Fri. Apr 26th, 2024

തിരൂർ:

സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17കാരനെ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ചതായി പരാതി. തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയെയാണ് ഒരു സംഘമാളുകൾ മർദ്ദിച്ചത്.

ജൂൺ അഞ്ചിനാണ് വിദ്യാർത്ഥിക്ക് മർദനമേറ്റതെങ്കിലും സംഘത്തിൻറെ ഭീഷണിയുണ്ടായതിനാൽ സംഭവം വീട്ടിൽ പറഞ്ഞിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. വ്യാഴാഴ്ച വിദ്യാർത്ഥിയെ ആലത്തിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിവയറ്റിൽ പരിക്കുണ്ട്.

പരപ്പേരി സ്കൂളിന് സമീപത്തേക്ക് വിദ്യാർത്ഥിയെ വിളിച്ചുവരുത്തി മർദ്ദിച്ചെന്നാണാരോപണം. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സംഘം തട്ടിയെടുത്തു. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. തിരൂർ സിഐ ടിപി ഫർഷാദിൻറെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.