Sat. Jul 27th, 2024

തിരുവനന്തുപുരം:
മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ യശസിന് കളങ്കം വരുത്തിയെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ കുറഞ്ഞ ഒരു നടപടിയും സ്വീകാര്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും രാജ്യ വിരുദ്ധപ്രവര്‍ത്തനം ചെയ്യുന്നവര്‍ക്കും സംരക്ഷണം നല്‍കുന്നു. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി നിര്‍ത്തിയതു കൊണ്ട് എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട. ഇത് ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.