Thu. Apr 25th, 2024
കുവൈറ്റ്:

പതിറ്റാണ്ടുകളായി നാടെങ്ങും ഇളക്കിമറിക്കുന്ന ആഘോഷങ്ങൾക്ക് വേദിയായിരുന്ന കുവൈറ്റിൽ ഇത്തവണ ദേശീയ ദിനം അരങ്ങേറിയത് ആഘോഷങ്ങളില്ലാതെ. എന്നാല്‍, കോവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. വിമോചന ദിനവും ദേശീയദിനവും തൊട്ടടുത്ത ദിവസങ്ങളിലായതോടെ നാട്ടിലും വിദേശങ്ങളിലുമായി കുവൈത്തികളും പ്രവാസികളും ഒരുപോലെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.  എങ്കിലും, രാജ്യം മുഴുവന്‍ അവധി മൂഡില്‍ തന്നെയായിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച ഔദ്യോഗിക  ചടങ്ങുകള്‍ മാത്രമാണ് നടന്നത്.