Sat. Apr 20th, 2024
കൊച്ചി:

കൊവിഡ് വന്നുപോയ പലരിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കൊവിഡ് ഭേദമായ 20 ശതമാനം പേരിലും തുടർ ആരോഗ്യപ്രശ്നങ്ങൾ കാണുന്നു. നെഗറ്റിവായശേഷം മറ്റ് ഗുരുതര അസുഖങ്ങൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാറിൻറെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്. 51,508 പേര്‍ ഫോണ്‍വഴി ചികിത്സ തേടി.

ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സിച്ചത് ശ്വാസകോശ രോഗങ്ങൾക്കായാണ് -7409 പേര്‍. പേശി-അസ്ഥി അസുഖങ്ങളുമായി എത്തിയത് 3341 പേര്‍. ഹൃദ്രോഗം -1649ഉം ന്യൂറോ 1400ഉം പേർ ചികിത്സിച്ചു. ഉറക്കമില്ലായ്മയടക്കം മാനസിക പ്രശ്നങ്ങളുമായി ചികിത്സ തേടിയത് 812 പേരാണ്.

By Divya