Sat. Apr 27th, 2024
കോഴിക്കോട്:

 

എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം അധികം വൈകാതെ ഉണ്ടാകുമെന്ന് ജെ.ഡി.എസ്. സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് മുന്നിലുള്ളതെന്നും, ദേവഗൗഡയ്ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലയനം സംബന്ധിച്ച്‌ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും, ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

എന്നാല്‍, ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും, ലയനം തത്കാലമില്ലെന്നും ഉള്ള നിലപാടിലാണ് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്.

Leave a Reply

Your email address will not be published. Required fields are marked *