Fri. Apr 19th, 2024

അലനല്ലൂർ:

തിരുവിഴാംകുന്ന് ഇരട്ടവാരി ജനവാസ കേന്ദ്രത്തിൽ പുലിയെ കണ്ടതോടെ ജനം ഭീതിയിൽ. ചൊവ്വാഴ്ച രാത്രി പത്തോടെ അംബേദ്കർ കോളനിക്ക് സമീപമാണ് പുലിയെ കണ്ടത്.

വളപ്പിൽ സിദ്ദീഖിന്റെ വീടിനു മുന്നിലെ മതിലിനോട് ചാരി കിടക്കുന്നതാണ് കണ്ടത്. ആളുകൾ ബഹളംവെച്ചതോടെ പുലി തൊട്ടടുത്ത തെങ്ങിൻവളപ്പിലേക്ക് ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവിഴാംകുന്ന് ഫാമിൽ പുലിയെ കണ്ടിരുന്നു. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരു സുരക്ഷ നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

By Rathi N