Fri. Apr 19th, 2024

ഊര്‍ങ്ങാട്ടിരി:

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ കരിമ്പ് ആദിവാസി കോളനിയില്‍ തലചായ്ക്കാന്‍ വീടില്ലാതെ ആറ് കുടുംബങ്ങള്‍ ദുരിതത്തിൽ. പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയ ഷെഡിലാണ് ഈ ആറ് കുടുംബങ്ങള്‍ ഒരു സുരക്ഷയുമില്ലാതെ രാത്രി കാലങ്ങളിൽ ഉൾപ്പെടെ അന്തിയുറങ്ങുന്നത്.

അടുക്കളയും കിടപ്പുമുറിയും എല്ലാം ഒറ്റ മുറിയിൽ തന്നെയാണ്. ഓമന മജു, ബാലകൃഷ്ണന്‍, പ്രിയേഷ്, ശ്രീധരന്‍, പ്രിയാ സുബ്രമണ്യന്‍, ശാരദാ ചന്ദ്രന്‍ എന്നിവരുടെ കുടുബങ്ങളാണ് വീട് ഇല്ലാത്തതിനെ തുടർന്ന് വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്.