Sat. Apr 20th, 2024
ദുബൈ:

അറബ് ലോകത്തിൻ്റെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാൻപിടിച്ച യുഎഇ അഡ്വാൻസ് സയൻസ് സഹമന്ത്രിയും രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ മേധാവിയുമായ സാറ അൽ അമീരി ടൈം മാഗസിൻറെ പട്ടികയിൽ. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 നേതാക്കളുടെ പട്ടികയിലാണ് സാറയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.ആരോഗ്യ, രാഷ്ട്രീയ, വിനോദ, ബിസിനസ് മേഖലകളിൽ ഭാവികാലത്തെ സ്വാധീനിക്കുന്ന വ്യകതികളാണ് പട്ടികയിലുള്ളത്.

കൊവിഡ് കാലത്ത് പ്രതീക്ഷ പകരുന്ന നേട്ടം രാജ്യത്തിനായി സംഭാവന ചെയ്യാൻ കഴിഞ്ഞുവെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സാറയെ ഉൾപ്പെടുത്തിയത്. 54 വനിതകൾ പട്ടികയിലുണ്ട്. ‘ഇന്നൊവേറ്റേഴ്സ്’ എന്ന ഗണത്തിലാണ് സാറയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തേ ബിബിസി തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും സാറയെ ഉൾപ്പെടുത്തിയിരുന്നു. അഞ്ചുവർഷം മുമ്പ് വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 50 യുവ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലും സാറയുണ്ടായിരുന്നു.

By Divya