Sat. Apr 20th, 2024

ബംഗളൂരു:

കർഷകർക്കെതിരായ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് കർണാടക കൃഷിമന്ത്രിയെ കർഷകർ തടഞ്ഞു. മൈസൂരു ജലദർശിനിയിലായിരുന്നു സംഭവം.സർക്കാറിൻറെ നയങ്ങൾകൊണ്ട് ആരും ആത്മഹത്യ ചെയ്യുന്നില്ലെന്നും മാനസിക ദൗർബല്യങ്ങളുള്ള കർഷകരാണ് ആത്മഹത്യചെയ്യുന്നതെന്നുമായിരുന്നു കഴിഞ്ഞദിവസം മന്ത്രിയുടെ പ്രസ്താവന.
‘കച്ചവടക്കാരടക്കം എല്ലാവരും ആത്മഹത്യ ചെയ്യുന്നു. സർക്കാറിൻറെ കാർഷിക നയങ്ങൾ കൊണ്ട് ആരും ആത്മഹത്യചെയ്യുന്നില്ല. മാനസിക ദൗർബല്യങ്ങളുള്ളവർ മാത്രമാണ് അത് ചെയ്യുന്നത്. നിങ്ങൾ ആത്മഹത്യ ചെയ്ത കർഷകൻറെ വീട്ടിൽ പോയി ആശ്വസിപ്പിച്ചതുകൊണ്ട് ആത്മഹത്യ നിലക്കില്ല. വെള്ളത്തിൽ വീണാൽ നമ്മൾ നീന്തി രക്ഷപ്പെടണം. ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണ്. തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കർഷകർ തയാറാവണം’ ഇങ്ങനെയായിരുന്നു കഴിഞ്ഞദിവസം മന്ത്രി നടത്തിയ പ്രസ്താവന.

By Divya