Fri. Mar 29th, 2024
തിരുവനന്തപുരം:

തദ്ദേശസ്ഥാപന കരാറുകാരുടെ ഡിസംബര്‍ 31വരെയുള്ള അഞ്ചുലക്ഷത്തില്‍ താഴെയുള്ള ബില്ലുകള്‍ ഫെബ്രുവരി പത്തിനകം കൊടുത്തു തീര്‍ക്കുമെന്നു മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ബില്ലുകള്‍ മാറാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ കരാറുകള്‍ ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നും ഇതു തദ്ദേശ ഭരണ സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും ആരോപിച്ചു പ്രതിപക്ഷവും ബിജെപിയും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.അഞ്ചു ലക്ഷത്തില്‍ കൂടുതലുള്ള ബില്ലുകള്‍ ഡിസ്കൗണ്ട് ചെയ്തു നല്‍കുന്നതു വൈകിയത് സോഫ്റ്റ്വെയര്‍ തടസം മൂലമാണെന്നും ഡിസ്കൗണ്ടിംഗ് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.