Fri. Mar 29th, 2024
ന്യൂഡൽഹി:

ദയാഹര്‍ജി തള്ളിയ രാഷ്‌ട്രപതിയുടെ നടപടി ചോദ്യം ചെയ്തു നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസില്‍ വാദം കേട്ട ജസ്റ്റീസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഇന്നലെ നിധി പറയല്‍ മാറ്റിവച്ചിരുന്നു. ദയാഹര്‍ജിക്കൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും രാഷ്‌ട്രപതിക്ക് അയച്ചിട്ടില്ലെന്നും രാഷ്‌ട്രപതി ഏകപക്ഷീയമായ നടപടിയാണെടുത്തതെന്നുമായിരുന്നു മുകേഷ് സിംഗിന്‍റെ ആരോപണം.അതിക്രൂരമായ പീഡനമാണ് മുകേഷ് സിംഗ് തിഹാര്‍ ജയിലില്‍ നേരിടേണ്ടി വന്നതെന്ന് മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശ് കോടതിയില്‍ വാദിച്ചിരുന്നു.  വധശിക്ഷയ്ക്കു വിധിച്ചയാളിനെ ദയാഹര്‍ജി തള്ളിയതിനുശേഷമേ ഏകാന്ത തടവിലേക്കു മാറ്റാവൂ.