Sat. Apr 20th, 2024

 

ന്യൂഡൽഹി :

വലിയ കുടിശിക അടയ്ക്കാനുള്ള ടെലികോം കന്പനികള്‍ സുപ്രീംകോടതിയുടെ നിര്‍ദേശം ലഭിച്ചിട്ടേ പണം സര്‍ക്കാരില്‍ അടയ്ക്കൂ. കൂടുതല്‍ തുക നല്‍കാനുള്ള വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും ഈ നിലപാട് ടെലികോം മന്ത്രാലയത്തെ അറിയിച്ചു. ഇരു കന്പനികളും കൂടി 88,624 കോടി രൂപ അടയ്ക്കാനുണ്ട്. ഗഡുക്കളായി പല വര്‍ഷം കൊണ്ടു തുക അടയ്ക്കാന്‍ സാവകാശം കിട്ടുമെന്നാണ് ഈ കന്പനികള്‍ കരുതുന്നത്. 177 കോടി രൂപ മാത്രം ബാധ്യതയുള്ള റിലയന്‍സ് ജിയോ പണം അടച്ചുകഴിഞ്ഞു.  ടെലികോം ലൈസന്‍സിനും സ്പെക്‌ട്രം ചാര്‍ജിനും വരുമാനത്തിന്‍റെ നിശ്ചിത ശതമാനം സര്‍ക്കാരിനു നല്‍കാന്‍ 1999 മുതല്‍ കന്പനികള്‍ക്കു ബാധ്യതയുണ്ടായിരുന്നു. വരുമാനത്തില്‍ ടെലികോമില്‍നിന്നല്ലാത്ത തുകയും ഉള്‍പ്പെടുത്തണമെന്ന വിധിയാണ് വലിയ ബാധ്യത വരുത്തിവച്ചത്.